Category Archives: Online Magazine

भवन्तु छात्राः पठनेषु तृप्ताः। – वि. विजयन् पट्टाम्बि।

विद्यालयीयो नववर्ष एषः

समागतो हर्षभरेण वेगात्।

सुखेन सर्वे प्रविशन्तु तानि

विद्यागृहाणि बहुसुन्दराणि।।

 

पठन्तु ते संस्कृतपाठजालं

धर्माश्रितं साधुजनैश्च पाठ्यम्।

वाणी नवेयं तवमित्रतुल्या

सहायिका स्यात् पठनेषु नित्यम्।।

 

इदं च aap संस्कृतबन्धुतुल्यं

सुनिर्मितं संगमग्राममुख्यैः।

कुर्वत् सुपाठ्यं सुकरं च सर्वं

प्रशोभते सर्वकरेषु नित्यम्।।

 

पठन्तु बालाः ललितां स्वभाषां

कथाप्रपञ्चेन विभूषितां ताम्।

सुभाषितानां मधुना च मत्ताः

भवन्तु छात्राः  पठनेषु तृप्ताः।।

കൃഷ്ണപ്രപത്ത്യഷ്ടകം – ശങ്കരനാരായണന്‍

വംശീസംഗീത സംലീനം
രാധായാ: രമണം ഹരിം
ആർത്തദു:ഖഹരം ദേവം
കൃഷ്ണമേവ സമാശ്രയേ

പുരുഷാർത്ഥപ്രദം സാക്ഷാ-
ദുരുസന്തോഷ ഹേതുകം
അരവിന്ദാസനാസീനാ-
 രാധ്യപാദം സമാശ്രയേ

രമാരാമേ ഭ്രമത്ഭൃംഗം
രമണീയതനും ഹരിം
വിരമായ മദാദീനാം
കൃഷ്ണമേവ സമാശ്രയേ

ഉർവ്വീശൈരഭിവന്ദ്യം തം
ശർവ്വസംസ്തുത വൈഭവം
സർവ്വവ്യാധി ഹരം ദേവം
കൃഷ്ണമേവ സമാശ്രയേ

യോഗതത്വവിദം സാക്ഷാ-
ദ്യോഗിഹൃദ്പത്മ വാസിനം
ഭോഗീശശായിനം ദേവം
കൃഷ്ണമേവ സമാശ്രയേ

കർമ്മയോഗരതം നിത്യം
ശർമ്മസന്ദായകം വിഭും
കർമദോഷവിനാശായ
കൃഷ്ണമേവ സമാശ്രയേ

ഗുരുവാതോത്ഥസം പീഡാ
പരിഹാരപരായണം
ഗുരുവായുപുരാധീശം
ഗരുഡധ്വജമാശ്രയേ

കിംകരായിതത്രൈലോകം
ശങ്കരാദ്യൈ സ്തുതം ഹരിം
ഓംകാരവേദ്യം തം ദേവം
കൃഷ്ണമേവ സമാശ്രയേ

മാധവോമാധവം ശ്രീമത്
മധുസൂദനമീശ്വരം
ബുധസംഗമ പ്രാപ്ത്യർത്ഥം
മാധവം തം സമാശ്രയേ

ഫലശ്രുതി
ഇത്യേവം കീർത്തനീയസ്യ
കൃഷ്ണസ്വാദ്ഭുതകർമ്മണ:
യ: സ്തൗതി ചരിതം ദിവ്യം
തസ്യ സർവ്വം ശുഭം ഭവേത്
ശ്രീകൃഷ്ണാർപ്പണ മസ്തു

कृषिः सर्वार्थसाधिका –കുറിപ്പുകള്‍ – ഹരിപ്രസാദ് കടമ്പൂര്

कृषिः सर्वार्थसाधिका – കുറിപ്പുകള്‍ – ഹരിപ്രസാദ് കടമ്പൂര്

ഔദ്യോഗികചിഹ്നങ്ങളിലെ ആദര്‍ശവാക്യങ്ങള്‍ – ഹരിപ്രസാദ് കടമ്പൂര്

 

ഔദ്യോഗികചിഹ്നങ്ങളിലെ ആദര്‍ശവാക്യങ്ങള്‍

जलम् अमूल्यम् -सम्भाषणकविता।

विजयन् वि. पट्टाम्बि।

बालः

कोकिल कोकिल किं ते वदनं

शोकभरं तत् परिशुष्कम्

घोरनिदाघे तावकवदनं

जातं रूपविहीनमहो

कोकिलः

अपिबं बालक जलमल्पं मे

भारतनद्याः गतदिवसे

हन्त हतोस्मि वदनम् उदरं

नेत्रद्वयमपि परिशुष्कम्।

बालः-

अयि भो कष्टं जलमखिलं तत्

शुष्कं जातं विषलिप्तम्।

कोकिलः –

कष्टं कष्टं दुष्टजनैस्त-

दखिलं दूषितमनुनिमिषम्।

ज्ञेयं मानवकुलजैः सर्वैः

जीवजलामृतमतिमूल्यम्।।

जिह्वाप्रसादः – विजयन् वि पट्टाम्बि।

सर्वेन्द्रियेषु प्रसादभूता

जिह्वा जनानां मुखोपविष्टा

जीयादनल्पा विवदमाना

खादनकर्मणि नित्यतृप्ता।

 

यान्यसौ वस्तूनि चात्तिमोदा-

न्नास्त्यत्र दोषो हा सद्यःपाती

यान्यसौ भाषते क्षिप्रकोपा-

दापत्प्रदा सैषा नास्ति तर्कः।

 

कारागृहावासदण्डदोषान्

भौतिकमानसदुःखजालान्

सर्वान् विधत्ते रसनेन्द्रियं

ज्येष्ठाविलासात् हा हन्त कष्टम्।

 

सत्यं वदत हितं वदत

सत्यानुरूपं प्रियं वदत

सौभाग्यमत्रैव लभ्यमहो

जिह्वाप्रसादेन सज्जनेभ्यः।

ശിവരാത്രി: ചില ചിന്താശകലങ്ങള്‍ – ശങ്കരനാരായണന്‍

ശിവരാത്രി ചില ചിന്താശകലങ്ങള്‍

പാലാഴി കടഞ്ഞസമയത്ത് അമൃതിനു മുമ്പേ ഉദ്ഗമിച്ച കാലകൂടം ( കാളകൂടം എന്ന് മലയാളത്തില്‍) എന്ന വിഷം ലോകമംഗളത്തിനായി ശ്രീ പരമേശ്വരന്‍ പാനം ചെയ്ത ദിനമാണ് ശിവരാത്രി ആയി ആഘോഷിക്കുന്നത്. തികച്ചും അവിശ്വസനീയമായ കഥ!

മുപ്പത്തിമുക്കോടി ദേന്മാര്‍ ഉണ്ടായിട്ടും എന്തിന് ശ്രീ പരമേശ്വരന്‍കാലകൂടം പാനം ചെയ്തു?

മറ്റൊന്ന് കാലകൂടം വിഷമാണെന്നറിഞ്ഞ് പാനം ചെയ്തു എന്നതിലുമുണ്ട് വൈരുദ്ധ്യം

അപ്പോള്‍ കഥയെന്താകാം? പൊരുളെന്താകാം?(പൊരുളറിയാതെ കഥ മാത്രം വിശ്വസിക്കുന്നവരാണല്ലോ നാം)

മനുഷ്യന്റെ എക്കാലത്തെയും ആഗ്രഹംദുഃഖനിവൃത്തി എന്നൊന്ന് മാത്രമാണ്.

പാലാഴിമഥനകഥയുടെ മൂലം നോക്കിയാല്‍ ഇതു കാണാം. ദേവന്മാര്‍ക്ക് വിധിവശാല്‍ വന്നുപെട്ട ജരാനര എന്ന ദുഃഖത്തെ ഇല്ലാതാക്കാനാണല്ലോ അമൃതലാഭത്തിനായി പാലാഴി കടയുന്നത്. ( ദൈവം മറിച്ചു കരുതീടിലരക്ഷണത്താല്‍ ദേവന്‍ വെറും പുഴു മഹാബ്ധി മരുപ്രദേശം!!)

പാലാഴി സംസാരസാഗരം തന്നെ ആണ് . അമൃതും (അമരത്വവും) കാലകൂടവും ഇതിലാണ് ഉള്ളത്. അശ്രീയും ശ്രീയും വന്നതും ഇതില്‍ നിന്നു തന്നെ. കാലസൂചകങ്ങളായ സൂര്യചന്ദ്രന്മാരുടെ ഉദ്ഭവസ്ഥാനവും അനന്തമായ പാലാഴി തന്നെ.

ദുഃഖനിവൃത്തിക്കുള്ള ഉപായമെന്താണ്? സത്യാന്വേഷണം തന്നെ അതിന്റെ തലങ്ങള്‍ ശ്രവണം മനനം നിദിധ്യാസനം എന്നിവയത്രെ. ൧ ശ്രവണം തത്വത്തെ കുറിച്ച് സാമാന്യമായി കേട്ടറിയല്‍ ൨ മനനം തത്ത്വത്തെ കുറിച്ച് മനസ്സില്‍ ചിന്ത ചെയ്തുറപ്പിക്കല്‍ ൩ നിദിധ്യാസനം തത്ത്വധ്യാനം (സമാധ്യവസ്ഥ)

ഇപ്പറഞ്ഞവയിലെ രണ്ടാമത്തെ തലമാണ് പാലാഴിമഥനം സൂചിപ്പിക്കുന്നത്. അമരത്വത്തിനു മുമ്പായി സംസാരത്തിനെ കടയുക തന്നെ വേണം. ചെയ്തതും ചെയ്യുന്നതും ഇനി ചെയ്യേണ്ടി വരുന്നതുമായ കര്‍മ്മങ്ങളെ പറ്റി, സുഖദുഃഖങ്ങളെ പറ്റി, അങ്ങനെയെല്ലാമെല്ലാം. കടയപ്പെടണം

ഈ കടയല്‍ എല്ലാ മനുഷ്യരിലും എല്ലാ മനസുകളിലും എല്ലാ കാലത്തും നടക്കുന്നുണ്ട്. ഒരു വശത്ത് ദേവസംഘം മറുവശത്ത് അസുരസംഘം ആയി മനസ്സ് അനുസ്യൂതമായി പ്രപഞ്ചപാലാഴി കടഞ്ഞുകൊണ്ടിരിക്കുന്നു.

ആ കടയലില്‍ തികട്ടി വരുന്ന അനൈശ്വര്യങ്ങളും ഐശ്വര്യങ്ങളും കാണാം. ബലവത്തായ യൗവനം കാണാം….. ക്ഷീണിതവാര്‍ദ്ധക്യങ്ങളെ കാണാം……

ഇവിടെയാണ് കാലകൂടത്തിന്റെ പ്രസക്തി. സംസാരം സുഖദുഃഖസമ്മിശ്രമാകയാല്‍ അമരത്വത്തിന്നു മുമ്പായി കാലകൂടംഉദ്ഗമിച്ചേ മതിയാകൂ. അത്പാനം ചെയ്യപ്പെടേണ്ടതുമാണ്. അഥവാ ശാശ്വതശാന്തിക്കു മുന്പുള്ള സംസാരദുഃഖത്തെ നാം സ്വീകരിച്ചേ മതിയാകൂ. അനിവാര്യമായ അത് കര്‍മ്മഫലങ്ങളുടെ ആകെത്തുകയാണല്ലോ . സ്വീകരിക്കാതെ നിവൃത്തിയില്ല. പിന്നെ എന്താണൊരു വഴി?

ഒന്നു മാത്രം അതിനെയും ഈശ്വരാര്‍പ്പണമാക്കി ജീവിക്കുക. ശിവന്‍ തന്നെ ഈശ്വരന്‍

ഇപ്പോള്‍ മനസിലായല്ലോ ശിവന്‍ കാലകൂടം പാനം ചെയ്തു എന്നതില്‍ കേവലം വിഷപാനം അല്ല ഉദ്ദേശിക്കുന്നത് മറിച്ച് നിഷ്കാമകര്‍മ്മം തന്നെ ആണ് അത്

നമ്മുടെ ജീവിതത്തെ അനന്തമായ കാലവുമായി യോജിപ്പിക്കുന്നത് കര്‍മ്മങ്ങളും കര്‍മ്മവാസനകളും കര്‍മ്മഫലങ്ങളുമാണ്. അവയെല്ലാം ഈശ്വരാര്‍പ്പണമാക്കുക തന്നെ ഇവിടെ പറയുന്ന കാലകൂടവിഷപാനം നമുക്കും ഈ തത്വത്തെ അറിഞ്ഞാരാധിക്കാം

ശിവരാത്രി ആശംസകള്‍

ശങ്കര്‍ജി കൊടകര

sankarjikodakara@gmail.com phone – 9744780455

श्लोकव्याख्यानक्री़डा – शङ्करनारायणः।

श्लोकव्याख्यानक्री़डा – शङ्करनारायणः

श्रीयेशुदेवचरितसंक्षेपः।

 

ശ്രീയേശുദേവചരിതസംക്ഷേപഃ – ശങ്കരനാരായണന്‍

‘തീരെച്ചറിയ ശബ്ദങ്ങള്‍’ ഒ.എന്‍.വി. കവിതയുടെ സംസ്കൃതാനുവാദം – ശങ്കരനാരായണന്‍

सुसूक्ष्मतराः स्वनाः।തീരെച്ചറിയ ശബ്ദങ്ങള്‍ ഒ.എന്‍.വി. കവിതയുടെ സംസ്കൃതാനുവാദം – ശങ്കരനാരായണന്‍

।। सुसूक्ष्मतमाः स्वनाः।।

– शङ्करनारायणः,पूर्णवेदपुरी

मम इष्टं मेघमुरजवादन-

सहितमासारसुसान्द्रनिस्वनम् ।

चल्लत्तरङ्गसागरगीतं तथा

कूलङ्कषापगासुरम्यमन्त्रणम्।।

मदगजस्येव गिरेरवतीर्णं

प्रचण्डमारुतप्रताण्डवघोषम् ।।

स्वमातृराजस्य स्वतन्त्रतावाप्त्यै

समरं कुर्वतां सुदृढघोषणम्।।

मषिकाझंकारत्रसन्नीलवन-(भ्रमरझंकार..)

सुदारुनिर्मिततमोमयरूपाः

द्रुतपदगानलहरीमापीय

करोति नर्तनं, ममेष्टा सा ध्वनिः।।

हिमगिरिशृङ्गस्युपरि च रुद्र-

नटनकेलिषु डमरुवैखरी।।

महाकलशे तु प्रहृत्यतो काला-

यसस्यापि स्निग्धगुणप्रदो रवः।।

तुरगवाहिनीखुरोद्धतो रवः

दिशाप्रकम्पकं पटहताडनम्।।

मम ह्येते प्रियाः, प्रवर्षन्तु मेघाः

तरङ्गाः गर्जन्तु प्रवहन्तु नद्यः।।

क्वचिक्वचित् स्वेच्छं विहरताद्वायुः

समस्तलोकोfपि स्वतन्त्रतामेयात्।।

तमालं काननं वहतात्पल्लवम्

पुराणानि तथा नवं वीर्यं दद्यात्।।

मम ह्येते प्रियाः, परन्त्वतिसूक्ष्म-

स्वनलवोपिf मे ततो प्रियतरः।।

हिमकणिकानां विटपपर्णेभ्यो

पतने यत्स्वनं, रुचिरं तद्धि मे ।।

तरङ्गतुङ्गालिङ्गितसिकतस्य

रतिमनोहरसुनिश्वासरवः।।

विटपकेशेषु प्रणयिनमिव

सुखस्पर्शं कृत्वा रममाणस्य तत्

सदागतेः स तु प्रणयमर्मरो

सुसूक्ष्मोfपि रवः सदा स मे प्रियः।।

सरसमसृणप्रणयार्द्रं कर

वलयान्निर्गतं तरलनिस्वनम्।।

ज्वरतप्तशिशोः करस्पर्शे श्रुतः

अतिसूक्ष्मः नाडीस्वरः स मे प्रियः।।

महन्नाट्यं वितन्वतान्नूपुरात्तु

पतितस्य मणेः सदीनः गद्गदः।।

मथनान्तलब्धममृतं केनापि

हृतमिति चिन्ताजनितनिश्वासः।।

स्मृतिष्वतितरां सुखदं तत्स्वनम्

उदकबिन्दुवत् क्षणस्थिरं स्वनम्।।

वियोगवेदनासहितं रोदनम्

विधिर्ममेति तत्समाश्वासस्वरम्।।

अकथिते… किमप्यकथितेपि ते

मुखे विकसिते यदार्द्रे त्वन्नेत्रे।।

पदे स्खलितेपि निगूढं मां किञ्चित्

भणतीव भाति तव मौनस्वरम्।।

मधुरोfप्यस्तु वा परुषोfथवास्तु

इहैव वर्तन्ते ह्यतिसूक्ष्माः शब्दाः।।

प्रियमित्र मम हृदयभित्तौ ते

पतन्पतन्क्षणाच्छतशतायन्ते।।

महाध्ननिरिव प्रवर्धन्ते रवाः

महोदधिरिव करोति गर्जनम्।।

मम त्वसह्या हि हृदयस्था व्यथा

वद प्रिय – कस्य सुधास्वादो ह्यत्र ?

തീരെ ചെറിയ ശബ്ദങ്ങള്‍

– O N V കുറുപ്പ്

എനിക്കിഷ്ടം മുകില്‍പ്പെരുമ്പറ കൊട്ടി

തിമിര്‍ത്തു പെയ്യുന്ന മഴയുടെ ശബ്ദം!

തിരയടിക്കുന്ന കടലിന്റെ ശബ്ദം!

കര കവിഞ്ഞു പോം നദിയുടെ ശബ്ദം!!

മദഗജംപോലെ മലയിറങ്ങി വ

ന്നിളകിയാടുന്ന കൊടുംകാറ്റിന്‍ ശബ്ദം!

സ്വമാതൃഭൂവിന്റെസ്വതന്ത്രതക്കായി

പൊരുതുന്നോര്‍ പാടും കരുത്തെഴും ശബ്ദം!

കടന്നല്‍മൂളുന്നോരിരുണ്ട കാട്ടിലെ

കരിവീട്ടി കടഞ്ഞെടുത്ത രൂപങ്ങള്‍

ദ്രുതപദമേതോലഹരിയിലാടി

ത്തിമിര്‍ക്കുമാസുരഗഭീരമാം നാദം!

ഹിമഗിരിമുടി മുകളിലായ് രുദ്ര

നടനകേളി തന്‍ ഡമരുകശബ്ദം!

ഒരു പെരുംകുടം അടിച്ചടിച്ചു കാ

രിരുമ്പിനെ ക്കൂടിമെരുക്കിടും സ്വരം!

കുതിരകള്‍ കുളമ്പടിച്ചു പോം ശബ്ദം!

കതിനകള്‍ പ്പൊട്ടി മുഴങ്ങിടും ശബ്ദം!

എനിക്കിവയിഷ്ടം, മഴ തിമിര്‍ക്കട്ടെ

തിരകളാര്‍ക്കട്ടെ നദിയൊഴുകട്ടെ

ഇടക്കിടെ കാറ്റും മദിച്ചു പായട്ടെ

സമസ്തലോകവും സ്വതന്ത്രമാവട്ടെ

ഇരുണ്ട കാടുകള്‍ തളിര്‍ക്കട്ടെ പഴം

കഥ പകരട്ടെപുതിയ വീര്യങ്ങള്‍!

ഇവയെല്ലാമെന്നുമെനിക്കിഷ്ടം പക്ഷേ

പ്രിയതരം തീരെ ചെറിയ ശബ്ദങ്ങള്‍

ഇലകളില്‍ നിന്നു ഹിമകണികകള്‍

തെരുതെരെയിറ്റിറ്റുതിരും നിസ്വനം!

ഒരു തിര വന്നു മണല്‍ത്തരികളെ

കിരുകിരെക്കെട്ടിപ്പുണരും സീല്‍ക്കാരം!

ഒരു തരുവിന്റെ മുടിത്തഴ മെല്ലെ

വകഞ്ഞു പോം കാറ്റിന്‍ പ്രണയമര്‍മ്മരം!

അരുമയായ് വന്നു തഴുകും കൈയിലെ

തരിവളകള്‍ തന്‍ തരളനിസ്വനം!

പനിക്കും കുഞ്ഞിന്റെ മണിബന്ധത്തില്‍ കൈ

വിരലമര്‍ത്തുമ്പോള്‍ മിടിക്കും നിസ്വനം!

അരങ്ങിലാടുന്ന ചിലങ്കയില്‍ നിന്നു

മടര്‍ന്നു വീഴുന്ന മണി തന്‍ ഗദ്ഗദം

കടഞ്ഞെടുത്തതാമമൃതം മറ്റാരോ

കവര്‍ന്നു പോയെന്ന നിനവിന്‍ നിശ്വാസം!

സ്മൃതികളിലേതോ സുഖദമാം സ്വരം

ഉദകപ്പോളയൊന്നടരുംനിസ്വനം

വിട പറയുമ്പോള്‍ വിതുമ്പിടുംസ്വരം

വിധിയെയോര്‍ത്തു വീര്‍പ്പിടും മൃദു സ്വരം

പറയാതെ,യൊന്നും പറയാതെ ഒരു

കവിള്‍ തുടുക്കുമ്പോള്‍ മിഴി നനയുമ്പോള്‍

കഴലിടറുമ്പോള്‍ നിഗൂഢമായെന്തോ

പറഞ്ഞതായ് തോന്നും മൊഴികള്‍ തന്‍ സ്വനം

മധുരമായിടാംപരുഷമായിടാം

ഇവിടെഴും തീരെച്ചെറിയ ശബ്ദങ്ങള്‍

പ്രിയസുഹൃത്തേ എന്‍ ഹൃദയഭിത്തിയില്‍

പതിക്കെനൂറുനൂറിരട്ടിയാവുന്നു

അവ വളരുന്നൂ മഹാധ്വനികളായ്

അവയിരമ്പുന്നൂ മഹാസമുദ്രമായ്

എനിക്കു താങ്ങുവാനരുതെന്‍ നെഞ്ചിലെ

കടച്ചില്‍ ആര,തിലമൃതംതേടുന്നൂ ?